ഒറ്റ നുള്ളില്‍ രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവന്‍ തന്നെ! മേഘയ്ക്ക് കൈയടിച്ച് നാട്..!മോളെ ധൈര്യം അപാരം!!

പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ നിന്നും മോഷ്ടിച്ചെടുത്ത് ഭിക്ഷാടനത്തിനും മനുഷ്യക്കടത്തിനും എല്ലാം ഉപയോഗിക്കുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. പലപ്പോഴും ഇങ്ങനെ നാടോടികളുടെ കയ്യിൽ നിന്നും കുട്ടികളെ പലരും പെടുത്തിയിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം സംഭവങ്ങളിലും നാടോടിയുടെ സ്വന്തം കുഞ്ഞ് അല്ലെന്ന സംശയം ഉയർന്നാലും പുറകെ പോയി പുലിവാൽ പിടിക്കണ്ട എന്ന് കരുതി അവരെ കടന്നുപോകും. എന്നാൽ ഇപ്പോൾ ഒരു പെൺകുട്ടിയുടെ ധീരമായ ഇടപെടലിലൂടെ നാടോടി സ്ത്രീ ത,ട്ടി,യെ,ടു,ത്ത ഒരു രണ്ടര വയസ്സുകാരന് സ്വന്തം അച്ഛനെയും ലഭിച്ചിരിക്കുകയാണ്.

ധൈര്യത്തോടെ പ്രതികരിച്ച് ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച ഡൽഹി സ്വദേശിനിയായ മേഘജയ്റ്റ്ലിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഡൽഹിയിലാണ് ഈ സംഭവം നടന്നത്. മാധ്യമപ്രവർത്തകയായ മേഘ പതിവുപോലെ ജോലികഴിഞ്ഞ് അന്നത്തെ ജോലി കഴിഞ്ഞ്.പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ നിന്നും മോഷ്ടിച്ചെടുത്ത് ഭിക്ഷാടനത്തിനും മനുഷ്യക്കടത്തിനും എല്ലാം ഉപയോഗിക്കുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. പലപ്പോഴും ഇങ്ങനെ നാടോടികളുടെ കയ്യിൽ നിന്നും കുട്ടികളെ പലരും പെടുത്തിയിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം സംഭവങ്ങളിലും നാടോടിയുടെ സ്വന്തം കുഞ്ഞ് അല്ലെന്ന സംശയം ഉയർന്നാലും പുറകെ പോയി പുലിവാൽ പിടിക്കണ്ട എന്ന് കരുതി അവരെ കടന്നുപോകും. എന്നാൽ ഇപ്പോൾ ഒരു പെൺകുട്ടിയുടെ ധീരമായ ഇടപെടലിലൂടെ നാടോടി സ്ത്രീ തട്ടിയെടുത്ത ഒരു രണ്ടര വയസ്സുകാരന് സ്വന്തം അച്ഛനെയും ലഭിച്ചിരിക്കുകയാണ്.

ധൈര്യത്തോടെ പ്രതികരിച്ച് ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച ഡൽഹി സ്വദേശിനിയായ മേഘജയ്റ്റ്ലിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഡൽഹിയിലാണ് ഈ സംഭവം നടന്നത്. മാധ്യമപ്രവർത്തകയായ മേഘ പതിവുപോലെ ജോലികഴിഞ്ഞ് അന്നത്തെ ജോലി കഴിഞ്ഞ്. വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിൽ ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തൻ്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്. അമ്പതിനോടടുത്തു പ്രായം വരുന്ന ആ സ്ത്രീ മുഷിഞ്ഞ സാരി ആണ് ധരിച്ചിരുന്നത്. ഒരു ഭിക്ഷക്കാരിയോ വീട്ടുജോലിക്കാരിയോ ആകും എന്ന് ഉറപ്പ്. അപ്പോഴാണ് മേഘയുടെ ശ്രദ്ധ അവരുടെ മടിയിൽ കിടന്ന കുട്ടിയിലേക്ക് എത്തിയത്. രണ്ടു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന നല്ല വെളുത്ത കുട്ടി. സാമ്പത്തികശേഷിയുള്ള കുടുംബത്തിലേതെന്ന് വ്യക്തം.

കുഞ്ഞ് ആ സ്ത്രീയുടേതെന്ന് മേഘയ്ക്ക് വിശ്വസിക്കാനായില്ല.ഈ കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാവുമോ.മേഘയക്കട മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു. ആ സ്ത്രീയോട് നേരിട്ട് ഈ കാര്യം ചോദിക്കാൻ മേഘ തീരുമാനിച്ചു. ഈ കുട്ടി നിങ്ങളുടേതാണോ എന്ന ചോദ്യത്തിൽ അൽപം പരുങ്ങിയെങ്കിലും സ്ത്രീ പറഞ്ഞു അല്ല ഈ കുഞ്ഞ് എൻ്റെ മകളുടെ ആണ്. മകൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ സ്ത്രീ ബസ്സിൻ്റെ പുറകിലേക്ക് ചൂണ്ടികാണിച്ചു. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നതു കൊണ്ട് മേഘയ്ക്ക് മകളെ കാണാൻ കഴിഞ്ഞില്ല. എന്നാൽ സ്ത്രീയുടെ ഈ ഉത്തരങ്ങൾ ഒന്നും മേഘ വിശ്വസിച്ചില്ല. വൃദ്ധയുടെ കണ്ണുവെട്ടിച്ച് മല ആ കുഞ്ഞിനെ നുളളി നോക്കി. കുഞ്ഞ് ഉറങ്ങുകയാണോ അതോ എന്തെങ്കിലും മരുന്ന് കൊടുത്ത് സ്ത്രീ മയക്കിക്കിടത്തി ഇരിക്കുകയാണോ എന്ന് അറിയാൻ ആയിരുന്നു അത്. എന്നാൽ പല പ്രാവശ്യം നുള്ളി നോക്കിയിട്ടും കുഞ്ഞ് അനങ്ങുന്നില്ല.

മരുന്ന് മൂലം കുട്ടി ഉറങ്ങുകയാണെന്ന് വ്യക്തം. മേഘ തന്നെ സംശയം ഡ്രൈവറോടും കണ്ടക്ടറോടും പറഞ്ഞു. ബസ് പാതിവഴിക്ക് വച്ച് നിർത്തി ഡ്രൈവർ സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയുടെ ശ്രമം പരാജയപ്പെടുകയും പോലീസ് വന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ച മേഘയ്ക്ക് അറിയാൻ കഴിഞ്ഞത് കുഞ്ഞ് ഗുഡ്ഗാവ് സ്വദേശി ആണെന്നും ആ സ്ത്രീ ഈ കുഞ്ഞിൻ്റെ വീട്ടിൽ മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീയായിരുന്നുവെന്നുമാണ്.മേഘ ജയറ്റ്ലി സമയബന്ധിതമായി പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് ആ കുഞ്ഞിന് തൻ്റെ യഥാർത്ഥ അമ്മയുടെ അടുത്ത് എത്തിച്ചേരുവാൻ സാധിച്ചത്. ബസ്സിലും ട്രെയിനുകളിലും സഞ്ചരിക്കുമ്പോൾ നാം പലപ്പോഴും ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കാണാറുണ്ട്.

എന്നാൽ പ്രതികരിക്കാനുള്ള ധൈര്യം ഇല്ലായ്മയോ അല്ലെങ്കിൽ സംശയം തെറ്റാണെങ്കിലോ എന്ന വിചാരമോ നമ്മെ പിന്നോട്ട് വലിക്കുന്നു. എന്നാൽ നാം പ്രതികരിക്കാൻ വൈകുന്ന ഓരോ നിമിഷവും ഓരോ കുഞ്ഞിനും നഷ്ടമാകുന്നത് സ്വന്തം ജീവിതവും അവരുടെ മാതാപിതാക്കളെയും ആണ്.വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസിൽ ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തൻ്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്. അമ്പതിനോടടുത്തു പ്രായം വരുന്ന ആ സ്ത്രീ മുഷിഞ്ഞ സാരി ആണ് ധരിച്ചിരുന്നത്. ഒരു ഭിക്ഷക്കാരിയോ വീട്ടുജോലിക്കാരിയോ ആകും എന്ന് ഉറപ്പ്. അപ്പോഴാണ് മേഘയുടെ ശ്രദ്ധ അവരുടെ മടിയിൽ കിടന്ന കുട്ടിയിലേക്ക് എത്തിയത്.

രണ്ടു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന നല്ല വെളുത്ത കുട്ടി. സാമ്പത്തികശേഷിയുള്ള കുടുംബത്തിലേതെന്ന് വ്യക്തം. കുഞ്ഞ് ആ സ്ത്രീയുടേതെന്ന് മേഘയ്ക്ക് വിശ്വസിക്കാനായില്ല. ഈ കുഞ്ഞിനെ ത,ട്ടി,ക്കൊ,ണ്ടു വന്നതാവുമോ.മേഘയുടെ മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു. ആ സ്ത്രീയോട് നേരിട്ട് ഈ കാര്യം ചോദിക്കാൻ മേഘ തീരുമാനിച്ചു. ഈ കുട്ടി നിങ്ങളുടേതാണോ എന്ന ചോദ്യത്തിൽ അൽപം പരുങ്ങിയെങ്കിലും സ്ത്രീ പറഞ്ഞു അല്ല ഈ കുഞ്ഞ് എൻ്റെ മകളുടെ ആണ്. മകൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ സ്ത്രീ ബസ്സിൻ്റെ പുറകിലേക്ക് ചൂണ്ടികാണിച്ചു.

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നതു കൊണ്ട് മേഘയ്ക്ക് മകളെ കാണാൻ കഴിഞ്ഞില്ല. എന്നാൽ സ്ത്രീയുടെ ഈ ഉത്തരങ്ങൾ ഒന്നും മേഘ വിശ്വസിച്ചില്ല. വൃദ്ധയുടെ കണ്ണുവെട്ടിച്ച് മെല്ലെ ആ കുഞ്ഞിനെ നുളളി നോക്കി. കുഞ്ഞ് ഉറങ്ങുകയാണോ അതോ എന്തെങ്കിലും മരുന്ന് കൊടുത്ത് സ്ത്രീ മയക്കിക്കിടത്തി ഇരിക്കുകയാണോ എന്ന് അറിയാൻ ആയിരുന്നു അത്. എന്നാൽ പല പ്രാവശ്യം നുള്ളി നോക്കിയിട്ടും കുഞ്ഞ് അനങ്ങുന്നില്ല. മരുന്ന് മൂലം കുട്ടി ഉറങ്ങുകയാണെന്ന് വ്യക്തം. മേഘ തന്നെ സംശയം ഡ്രൈവറോടും കണ്ടക്ടറോടും പറഞ്ഞു.

ബസ് പാതിവഴിക്ക് വച്ച് നിർത്തി ഡ്രൈവർ സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു.കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയുടെ ശ്രമം പരാജയപ്പെടുകയും പോലീസ് വന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ച മേഘയ്ക്ക് അറിയാൻ കഴിഞ്ഞത് കുഞ്ഞ് ഗുഡ്ഗാവ് സ്വദേശി ആണെന്നും ആ സ്ത്രീ ഈ കുഞ്ഞിൻ്റെ വീട്ടിൽ മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീയായിരുന്നുവെന്നുമാണ്.മേഘ ജയറ്റ്ലി സമയബന്ധിതമായി പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് ആ കുഞ്ഞിന് തൻ്റെ യഥാർത്ഥ അമ്മയുടെ അടുത്ത് എത്തിച്ചേരുവാൻ സാധിച്ചത്.

ബസ്സിലും ട്രെയിനുകളിലും സഞ്ചരിക്കുമ്പോൾ നാം പലപ്പോഴും ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ കാണാറുണ്ട്. എന്നാൽ പ്രതികരിക്കാനുള്ള ധൈര്യം ഇല്ലായ്മയോ അല്ലെങ്കിൽ സംശയം തെറ്റാണെങ്കിലോ എന്ന വിചാരമോ നമ്മെ പിന്നോട്ട് വലിക്കുന്നു. എന്നാൽ നാം പ്രതികരിക്കാൻ വൈകുന്ന ഓരോ നിമിഷവും ഓരോ കുഞ്ഞിനും നഷ്ടമാകുന്നത് സ്വന്തം ജീവിതവും അവരുടെ മാതാപിതാക്കളെയും ആണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *