യുവാവിനെ കടത്തിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച് വഴിയിലുപേക്ഷിച്ചു; കോളേജ് വിദ്യാർഥിനി പിടിയിൽ

അയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് യുവാവിനെ ത,ട്ടി,ക്കൊണ്ടുപോയി വിവസ്ത്രനാക്കി കെട്ടിയിട്ട് മ,ർ,ദ്ദി,ച്ച,വ,ശ,നാ,ക്കി എറണാകുളത്ത് റോഡിൽ ഉ,പേ,ക്ഷി,ച്ച യുവതി അ,റ,സ്റ്റി,ൽ. ലക്ഷ്മിപ്രിയയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ഇനി കേസിൽ ആറു പേരെ കൂടി പി,ടി,കൂ,ടാനുണ്ട്. മുൻകാമുകി ഉൾപ്പെട്ട സംഘമാണ് യുവാവിനെ മ,ർ,ദ്ദി,ച്ച,ത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാൽ കാമുകി നൽകിയ കൊട്ടേഷൻ ആണ് ഇതെന്ന് പോലീസിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. യുവാവിൻ്റെ സുഹൃത്ത് ലക്ഷ്മിപ്രിയയ്ക്കും 7 പേർക്കുമെതിരെ അയിരൂർ പോലീസ് കേസെടുത്തിരുന്നു.ലക്ഷ്മി പ്രിയയ്ക്കും ഇപ്പോഴത്തെ കാമുകനും ഉൾപ്പെട്ട സംഘമാണ് യുവാവിനെ മ,ർ,ദി,ച്ചത്.ഈ കേസിൽ ലക്ഷ്മിപ്രിയ ആണ് ഒന്നാം പ്രതി. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ നേരത്തെ അറസ്റ്റിലായിരുന്നു. ഏപ്രിൽ അഞ്ചിന് ആയിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയയുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻകാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. അയ്യന്നൂർ സ്വദേശിയായ യുവാവിനാണ് ക്രൂ,ര,മാ,യി മ,ർ,ദ്ദ,ന,മേറ്റത്. പല തവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തിൽ നിന്ന് പിൻമാറാത്തതിനായിരുന്നു ആ,ക്ര,മ,ണം. വർക്കല ചെറിന്നിയൂർ സ്വദേശിനിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു.

എന്നാൽ മറ്റൊരാളുമായി അടുപ്പത്തിൽ ആയതുകൊണ്ട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവാവിനോട് ലക്ഷമിപ്രിയ ആവശ്യപ്പെട്ടു. ഇതിന് യുവാവ് വഴങ്ങാത്തത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് ഏപ്രിൽ 5 ന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ആവശ്യപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ലക്ഷ്മിപ്രിയ വന്ന കാറിൽ കയറ്റി. തുടർന്നാണ് ഇദ്ദേഹത്തെ പെൺകുട്ടി അടക്കം 7 പേർ ചേർന്ന് മ,ർ,ദ്ദി,ച്ച,ത്. ,യുവാവ് ധരിച്ചിരുന്ന മാലയും, ഐ വാച്ചും കയ്യിലുണ്ടായിരുന്ന പണവും സംഘം ത,ട്ടി,യെ,ടു,ത്തു. ശേഷം എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് യുവാവിനെ പ്രതികൾ ബലംപ്രയോഗിച്ച് ന,ഗ്ന,നാ,ക്കി. മൊബൈൽ ചാർജർ ഉപയോഗിച്ച് ഷോ,ക്ക,ടി,പ്പി,ക്കുകയും ക്രൂ,ര,മായി, മർദ്ദിക്കുകയും ചെയ്തു.
ആക്രമണ ദൃശ്യങ്ങൾ ലക്ഷ്മിപ്രിയ യുവാവിനെ തൻ്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീ,ഷ,ണി,പ്പെടുത്തി. അവശനായ യുവാവിനെ പിറ്റേ ദിവസം വൈറ്റിലയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. പെൺകുട്ടി കൊട്ടേഷൻ നൽകിയതാണോ, അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത് എന്നതിനും അന്വേഷണം ഉണ്ടാകും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *