സുരണ്യയുടെ മരണത്തിന് പിന്നിൽ ബസ് കണ്ടക്ടറോ ആ,ത്മ,ഹ,ത്യ കുറിപ്പിൽ പരാമർശം, യുവാവ് കസ്റ്റഡിയിൽ

സുരണ്യയുടെ മരണത്തിന് പിന്നിൽ ബസ് കണ്ടക്ടറോ ആ,ത്മ,ഹ,ത്യ കുറിപ്പിൽ പരാമർശം, യുവാവ് ക,സ്റ്റ,ഡി,യിൽ.കാസർകോട് ബന്തടുക്ക സ്വദേശി സുരണ്യ ആത്മഹത്യ ചെയ്ത കേസിൽ ബസ് കണ്ടക്ടർ ക,സ്റ്റ,ഡി,യിൽ. ആ,ത്മ,ഹ,ത്യ കുറിപ്പിൽ ബസ് കണ്ടക്ടറുടെ പേരുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സുരണ്യയുടെ മ,ര,ണത്തിന് പിന്നിൽ ബസ് കണ്ടക്ടറോ? ആത്മഹത്യ കുറിപ്പിൽ പരാമർശം, യുവാവ് ക,സ്റ്റ,ഡി,യിൽ.സുരണ്യ കേ,സിൽ ബസ് കണ്ടക്ടർ ക,സ്റ്റ,ഡി,യിൽ.ആ,ത്മ,ഹ,ത്യ കുറിപ്പിൽ കണ്ടക്ടറുടെ പേരുണ്ടെന്നാണ് റിപ്പോർട്ട്.കിടപ്പുമുറിയിൽ തൂ,ങ്ങി മ,രി,ച്ച നിലയിലായിരുന്നു സുരണ്യയുടെ മൃ,ത,ദേ,ഹം കണ്ടെത്തിയത്.ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനി സുരണ്യ (17)യുടെ മ,ര,ണം സംബന്ധിച്ച് പോ,സ്റ്റ്മോ,ർട്ടം റിപ്പോർട്ട് പുറത്തുവന്നു. കെട്ടി,ത്തൂ,ങ്ങി മ,രി,ച്ച,താണെന്നാണ് പ്രാഥമിക റിപ്പോർട്ട്. കിടപ്പുമുറിയിലെ അയലിൽ കയർ കെട്ടി തൂ,ങ്ങിയ നിലയിലായിരുന്നു മൃ,ത,ദേ,ഹം. അതേസമയം ബേഡകം പോലീസ് പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

കുറിപ്പിൽ പ്രദേശത്തെ ഒരു കണ്ടക്ടറുടെ പേര് പരാമർശിക്കുന്നതായി പോലീസ് സൂചിപ്പിച്ചു. ഇതേ തുടർന്ന് കണ്ടക്ടർ പോലീസ് ക,സ്റ്റ,ഡി,യിലാണ്. ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ദു,രൂ,ഹ സാഹചര്യത്തില്‍ സുരണ്യയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ബന്തടുക്കയിലെ ഹോട്ടല്‍ തൊഴിലാളി ബാബുവിന്റെയും സുജാതയുടെയും മകളാണ് സുരണ്യ.ആയുർവേദ ഓൺലൈൻ മാർക്കറ്റിംഗ് നടത്തുന്ന മാതാവ് സുജാത വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകളെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പരീക്ഷ ഇല്ലാത്തതിനാൽ പെൺകുട്ടി വീട്ടിൽ തന്നെയായിരുന്നു. ബെഡില്‍ മുട്ടുകുത്തിയ നിലയിലാണ് മൃ,ത,ദേ,ഹം ഉണ്ടായിരുന്നത്.മ,ര,ണ,ത്തില്‍ അടിമുടി ദുരൂഹത ഉയര്‍ന്നതിനാല്‍ പോലീസ് രാത്രി തന്നെ കിടപ്പുമുറി സീൽ ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയ ശേഷമാണ് മൃ,ത,ദേ,ഹം പോ,സ്റ്റ്മോ,ർട്ടത്തിന് അയച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സുരണ്യ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *