ഭാര്യയെ കാണാനില്ലെന്ന് പത്രപരസ്യവും നൽകിയിരുന്നു ഒടുവിൽ സംഭവിച്ചത്

ഇലന്തൂർ നരബ,ലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഒരു കൊ,ല,പാ,ത,കം കൂടി പുറത്തുവന്നു. ഒന്നര വർഷം മുൻപ് കാണാതായ സ്ത്രീയുടേതാണ് കൊ,ല,പാ,ത,ക,മെ,ന്ന് തെളിഞ്ഞു. തൻ്റെ ഭാര്യയെ കാണാനില്ലെന്നു കാട്ടി പരാതിയും പരസ്യവും നൽകിയ ഭർത്താവ് തന്നെയാണ് കുറ്റവാളി. ഞാറക്കൽ എടവനക്കാട് ആണ് ഭർത്താവ് ഭാര്യയെ കൊ,ന്നു വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. നായരമ്പലം സ്വദേശി രമ്യയെയാണ് ഭർത്താവ് കൊ,ന്നു കുഴിച്ചുമൂടിയത്. വാജാത്തിൽ സജീവിൻ്റെ ഭാര്യ രമ്യയെയാണ് വീടിനുസമീപം കുഴിച്ചുമൂടിയത്. വീടിൻ്റെ കാർപോർച്ചിനോട് ചേർന്നുള്ള സ്ഥലത്ത് മണ്ണ് കുഴിച്ച് നടത്തിയ.വാജാത്തിൽ സജീവിൻ്റെ ഭാര്യ രമ്യയെയാണ് വീടിനുസമീപം കുഴിച്ചുമൂടിയത്. വീടിൻ്റെ കാർപോർച്ചിനോട് ചേർന്നുള്ള സ്ഥലത്ത് മണ്ണ് കുഴിച്ച് നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണം കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 17 മുതൽ രമ്യയെ കാണാനില്ല എന്ന് വ്യക്തമാക്കി രമ്യയുടെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്ര പരസ്യവും നൽകിയിരുന്നു. നരബലി കേസിനെത്തുടർന്ന് കാണാതായ സ്ത്രീകളുടെ വിവരം പോലീസ് ശേഖരിക്കുകയും അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊ,ല,പാ,ത,ക വിവരം പുറത്തുവന്നത്.

ഭർത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്.നാട്ടുകാരും അയൽക്കാരും എല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോൾ ജോലിയിൽ ആണെന്ന് പുറത്താണെന്നും ആണ് സജീവൻ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊ,ല,പാ,ത,ക,ത്തി,ൻ്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേക്ക് പോയെന്നും പിന്നീട് വിവരം ഒന്നുമില്ലെന്നും, സജീവൻ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പോലീസുകാർ നിരീക്ഷിച്ചുവരികയായിരുന്നു.കേസ് അന്വേഷണത്തിൽ കാര്യമായ താൽപര്യം താൽപര്യം കാണിക്കാതിരുന്നതും പോലീസ് ശ്രദ്ധിച്ചു.തുടർന്ന് കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊ,ല,പ്പെ,ടു,ത്തി കുഴിച്ചിട്ടെന്ന് സമ്മതിച്ചത്. കൊ,ല,പാ,ത,ക,മെ,ന്നു നടന്നു എന്നതിൽ വ്യക്തതയില്ല. ഭാര്യയെ കാണാനില്ലെന്ന തരത്തിൽ സജീവൻ പെരുമാറിയിരുന്നതുകൊണ്ടുതന്നെ കൊലപാതകമെന്ന് നാട്ടുകാർക്ക് സംശയം തോന്നിയതുമില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *