ഭര്‍ത്താവിനോട് അടങ്ങാത്ത പ്രണയം മരണശേഷം അദ്ദേഹത്തിന്റെ മക്കളെ ഗര്‍ഭം ധരിച്ച ഭാര്യയുടെ കണ്ണുനിറയും കഥ

സിനിമയെ തോല്പിക്കുന്ന ജീവിതമാണ് ശിൽനയുടെയും അന്തരിച്ച ഭർത്താവ് സുധാകരന്റെയും പ്രണയം എല്ലാം വെറും നേരംപോക്ക് ആണെന്ന് കരുതുന്നവർ കേൾക്കേകണ്ടവരാണ് ഇവരുടെ പ്രണയം.1999 ൽ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കവിതയുടെ രചയിതാവിനെ തേടി ഉള്ള ഷിൽനയുടെ അന്വേഷണം തേടി എത്തിയത് പയ്യന്നുർ കോളേജ് ബി എ വിദ്യാർത്ഥി ആയ സുധാകരനിലേക്കാണ്.പിന്നീട് കത്ത് വഴി ഇവർ സഹ്യദത്തിൽ ആയി.2005 ലാണ് ഇവർ കാണുന്നത്.ശിൽന തൻ്റെ പ്രണയം അറിയിച്ചു എങ്കിലും കുട്ടികാലം മുതൽ ദാരിദ്രവും കഷ്ടപ്പാടും മാത്രം ഉണ്ടായിരുന്ന സുധാകരൻ അത് നിരസിച്ചു.ജീവിത സാഹചര്യത്തിനും സൗന്ദര്യത്തിനും ഒരിക്കലും യോജിച്ചുള്ള ആളല്ല സുന്ദരി ആയ ശിൽന എന്ന് മനസിലാക്കി കൊണ്ട് തന്നെ സുധാകരൻ പ്രണയ അഭ്യർത്ഥന നിരസിക്കുകയും പിന്തിരിയാൻ പ്രേരിപ്പിച്ചു.പക്ഷെ ശിൽന പിന്മാറിയില്ല കടലോളം സ്നേഹം സുധാകരനോട് ഉള്ളത് തെന്നെ ആയിരുന്നു കാരണം. ഒരു വര്ഷം കഴിഞ്ഞു അവർ വിവാഹം കഴിച്ചു.ശിൽനക്ക് ഫെഡറൽ ബാങ്കിലും സുധാരകന് ഹൈസ്‌കൂൾ അധ്യാപകൻ ആയും ജോലി ലഭിച്ചു.സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്നാൽ വിവാഹ ശേഷം അഞ്ചും പത്തും വർഷം കടന്നു പോയിട്ടും ഒരു കുഞ്ഞിനെ ദൈവം നൽകിയില്ല.പല സ്ഥലത്തും പല ചികിത്സ നടത്തി എങ്കിലും ഫലം കിട്ടിയില്ല.രണ്ട് തവണ നടത്തിയ ഐ വി എഫ് പരാജയം ആയി.ശിൽനയുടെ ശാരീരിക അവസ്ഥയുടെയും ആരോഗ്യ നിലയുടെയും സാഹചര്യമാണ് ഐ വി എഫ് പരാജയപ്പെടാൻ ഉള്ള കാരണം എന്നാണ് ഹോസ്പിറ്റലിൽ നിന്ന് അറിയിച്ചതിനോട് ഒപ്പം സുധാകരൻ മാഷിന്റെ ബീജം എടുത്തു സൂക്ഷിക്കാം എന്നും അനുയോജ്യമായ സാഹചര്യം വരുമ്പോൾ ഒന്ന് കൂടി പരീക്ഷിക്കാം എന്നും നിർദേശിച്ചു.അങ്ങനെ കുഞ്ഞിന് വേണ്ടി പ്രതീക്ഷിക്കുന്ന ഒരു ദിവസം നിലബുരിലേക്ക് യാത്ര പോയ സുധാകരൻ ഒരു അ,പ,ക,ട,ത്തിൽ പെട്ട് മ,രി,ച്ചു.

ഇതോടെ വിധവ ആയ ശിൽനയെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു.എന്നാൽ ശിൽനയുടെ തീരുമാനം ബന്ധുക്കളെ ഞെട്ടിച്ചു.സുധാകരന്റെ കുഞ്ഞിന് ജന്മം നൽകും എന്നായിരുന്നു ശിൽന പറഞ്ഞത്.ഐ വി എഫിന് വേണ്ടി ബീജം സൂക്ഷിച്ചിരുന്നു.ഐ വി എഫ് വീണ്ടും ചെയ്യണം എന്ന് ശിൽന നിർബന്ധം കാണിച്ചു.
അച്ഛൻ ഇല്ലാത്ത കുട്ടിക്ക് ജന്മം നൽകേണ്ട എന്ന് ബന്ധുക്കൾ പറഞ്ഞിട്ടും വഴങ്ങിയില്ല.ഒടുവിൽ ഐ വി എഫ് ചെയ്തു ശിൽന ഗർഭിണി ആയി.പിന്നെ ആയിരുന്നു ട്വിസ്റ്റ് സുധാകരന്റെ ഡയറി നോക്കിയ ശിൽന കണ്ടത് രണ്ടു പെൺകുഞ്ഞുങ്ങളെ പേര് ഡയറിയിൽ കുറിച്ച് ഇട്ടത് ആയിരുന്നു.നിമ നിയ എന്നിങ്ങനെ ആയിരുന്നു പേരുകൾ.സുധാകരൻ ആഗ്രഹിച്ച പോലെ ശിൽന പ്രസവിച്ചത് രണ്ടു പെൺകുഞ്ഞുങ്ങളെ ആയിരുന്നു.ഇപ്പോൾ സുധാകരൻ ഇല്ലാതെ വേദനയിലും തന്റെ പ്രിയതമന്റെ ചോ,ര,യിൽ ജനിച്ച മക്കളെ കൂടെ ജീവിക്കുകയാണ് ശിൽന.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *