ദര്‍ശനയുടെയും അനൂപിന്റെയും ജീവിതത്തിലെ മറ്റൊരു ദുരാനുഭവം

നിങ്ങളുടെ കുടുംബപ്രശ്‌നം ഇങ്ങനെയൊരു വേദിയിലാണോ പറയേണ്ടത് അച്ഛനെക്കുറിച്ചും മോശം പറഞ്ഞുവെന്നും ദര്‍ശന മനസാക്ഷിയുള്ളവരെല്ലാം നന്മയേ ആഗ്രഹിക്കൂ.ജീവനുതുല്യം സ്‌നേഹിച്ച മകള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ഷോക്ക് ഇതുവരെയും മാറിയിട്ടില്ല. മക്കളെയോര്‍ത്ത് ജീവിക്കുന്നൊരാളാണ് ഞാന്‍. അന്നത്തെ എന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. എല്ലാവരും പറഞ്ഞതിനാല്‍ ഞാന്‍ അത് മാറിയിട്ടില്ല. 20 ദിവസം തരണമെന്ന് അന്ന് അവരോട് പറഞ്ഞിരുന്നു.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് ദര്‍ശനയും അനൂപും. ഞാനും എന്റാളും ഷോയിലേക്ക് എത്തിയപ്പോഴായിരുന്നു ഇവര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. പ്രണയവിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറഞ്ഞിരുന്നു. അച്ഛനും അമ്മയുമായി അകല്‍ച്ചയിലായിരുന്നുവെന്നും അവരോടൊപ്പം ഒന്നിക്കുന്നതിനായാണ് കാത്തിരിക്കുന്നതെന്നും, ജീവിതത്തിലെ വലിയ ആഗ്രഹമാണ് അതെന്നും ദര്‍ശന പറഞ്ഞിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി അച്ഛനും അമ്മയും ചേച്ചിമാരും ദര്‍ശനയെ കാണാനായെത്തിയിരുന്നു. ഹരി പത്തനാപുരവും അനൂപും പരിപാടിയുടെ പിന്നണിയിലുള്ളവരുമായിരുന്നു ദര്‍ശനയുടെ വീട്ടില്‍ പോയി അച്ഛനോട് സംസാരിച്ചത്. ഇവരുടെ കൂടിച്ചേരലിന്റെ വീഡിയോ വൈറലായിരുന്നു. അതിന് ശേഷം തനിക്ക് വന്ന കമന്റുകളെക്കുറിച്ച് ദര്‍ശന പറയുന്നതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.അവര് ഭയങ്കര ഹാപ്പിയാണ്, ഞങ്ങളും ഹാപ്പിയാണ്. ആ വീഡിയോയ്ക്ക് ശേഷം ഒരുപാട് കമന്റുകള്‍. നല്ലതും ചീത്തയുമായിട്ടുള്ള കമന്റുകളുണ്ടായിരുന്നു. ചിലര്‍ അച്ഛനെക്കുറിച്ച് മോശമായി പറഞ്ഞിരുന്നു. ഒരുവിധം മനസാക്ഷിയുള്ളവരെല്ലാം നന്മയേ ആഗ്രഹിക്കുള്ളൂവെന്നായിരുന്നു ജോണി ആന്റണി പറഞ്ഞത്. നിങ്ങളുടെ കുടുംബപ്രശ്‌നം ഇങ്ങനെയൊരു വേദിയിലാണോ പറയുന്നതെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. പരസ്യമായി മാപ്പ് പറയുന്നത് എനിക്ക് വലിയൊരു കാര്യമായാണ് തോന്നുന്നതെന്നുമായിരുന്നു ദര്‍ശന ദാസ് പറഞ്ഞത്. പുതിയ ടാസ്‌ക്കിനായി വേദിയിലെത്തിയപ്പോഴായിരുന്നു താരം വൈറലായ വീഡിയോയെക്കുറിച്ചും പറഞ്ഞത്.

സമയം ചോദിച്ചിരുന്നു.ജീവനുതുല്യം സ്‌നേഹിച്ച മകള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ഷോക്ക് ഇതുവരെയും മാറിയിട്ടില്ല. മക്കളെയോര്‍ത്ത് ജീവിക്കുന്നൊരാളാണ് ഞാന്‍. അന്നത്തെ എന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. എല്ലാവരും പറഞ്ഞതിനാല്‍ ഞാന്‍ അത് മാറിയിട്ടില്ല. 20 ദിവസം തരണമെന്ന് അന്ന് അവരോട് പറഞ്ഞിരുന്നു. അത് തന്നിരുന്നുവെങ്കില്‍ ഞാന്‍ നാട്ടുകാരുടെ മുന്നില്‍ നാണം കെടില്ലായിരുന്നുവെന്നും ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞിരുന്നു. എനിക്ക് തന്ന വാക്ക് ഇവര്‍ പാലിച്ചില്ലെന്നും അച്ഛന്‍ പറഞ്ഞിരുന്നു.ആലോചിക്കില്ല.മകളുടെ ഇഷ്ടം എന്താണെന്നറിഞ്ഞ് നടത്തിക്കൊടുക്കാന്‍ തയ്യാറായിരുന്നു. മകളെ ഇവിടെവരെ എത്തിക്കാനായി ഒത്തിരി കഷ്ടപ്പെട്ടിരുന്നു. ഇവരിങ്ങനെ പോയതിന് ശേഷമുള്ള ഞങ്ങളുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് ആരും ആലോചിക്കുന്നില്ല. മോളൊരു ആര്‍ടിസ്റ്റായതിനാല്‍ പല തരത്തിലുള്ള കമന്റുകളാണ് കേട്ടത്. വിഷമം കരഞ്ഞ് തീര്‍ക്കാനേ എനിക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ജീവിച്ച് തുടങ്ങിയപ്പോള്‍ ഇടയിലൊരു മീഡിയേറ്ററൊന്നുമുണ്ടായിരുന്നില്ല. വരുന്നത് വരട്ടെയെന്ന് കരുതി ജീവിച്ച് തുടങ്ങുകയായിരുന്നു ഞങ്ങളെന്നായിരുന്നു അനൂപ് പറഞ്ഞത്.കുടുംബസമേതം.പ്രസവസമയത്ത് അമ്മയെ കാണാനായി ആഗ്രഹിച്ചിരുന്നു. അമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാനൊക്കെ കൊതിച്ചിരുന്നു. എനിക്കും ആ സമയത്ത് മകളുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വികാരഭരിതയായിരുന്നു അമ്മ. ചേച്ചിമാര്‍ക്കെല്ലാം ഞങ്ങളെ മനസിലായെന്നും അവരുമായൊക്കെ കോണ്ടാക്റ്റുണ്ടായിരുന്നുവെന്നും ദര്‍ശന പറഞ്ഞിരുന്നു. ഇവരുടെ കുടുംബത്തിന്റെ ഒത്തുചേരല്‍ വീഡിയോ വൈറലായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *