തൃശ്ശൂരിൽ ഭർത്താവും ഭാര്യയും മക്കളുമുള്ള കമിതാക്കൾക്ക് സംഭവിച്ചത് ഞെട്ടലിൽ ഒരു നാട്

അയൽവാസികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശികളായ 40കാരനായ മുഹമ്മദ് ഷെരീഫും, അയൽവാസിയായ 36 വയസുകാരി സിന്ധു എന്നിവരാണ് തൃശ്ശൂർ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂ,ങ്ങി,മ,രി,ച്ച,നിലയിൽ കണ്ടെത്തിയത്.12 ദിവസങ്ങൾക്ക് മുൻപ് സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ രാജപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജനുവരി ഏഴിനാണ് ഇരുവരും നാടുവിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് ഷരീഫ് വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമാണ്. സിന്ധു വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ഇവർ ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.പിറ്റേന്ന് ഉച്ചയായിട്ടും പുറത്തേക്ക് വരാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 9:30 ഓടെയാണ് ഇരുവരും ദമ്പതികൾ എന്ന് കാണിച്ച് ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണി ആയിട്ടും മുറി ഒഴിയാതായപ്പോൾ ജീവനക്കാരെത്തി പരിശോധിക്കുകയായിരുന്നു. എന്നാൽ മുൻവാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ലോഡ്ജിൽ നൽകിയ മൊബൈൽ നമ്പർ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ മുറിയുടെ പിറകുവശത്തെ ജനൽ വഴി നോക്കിയപ്പോഴാണ് രണ്ടുപേരെയും തൂ,ങ്ങി,യ നില,യിൽ കണ്ടത്. ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു.

ഇവർ നൽകിയ ഐഡി കാർഡുകൾ വഴിയാണ് കാസർകോട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്. ഷെരീഫിന് ഭാര്യയും മക്കളും, സിന്ധുവിന് ഭർത്താവും മക്കളും ഉണ്ട്. ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഗ്യാലക്സി ലോഡ്ജ് മുറിയിൽ ആണ് ഇരുവരും മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു മുഹമ്മദ് ഷരീഫ്. ആടകം പുൽ കുഴിയിലാണ് സിന്ധു താമസിച്ചിരുന്നത്. ഈ മാസം ഏഴിന് ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് സൂചന.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *