ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസിലെ തീവെപ്പ് ..സംഭവത്തില്‍ അവ്യക്തത തുടരുന്നു..മൃതദേഹം എങ്ങനെ പാളത്തിനകത്തുവന്ന് എന്നത് വിശ്വസിക്കാനാകാതെ പോലീസ് ..

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസിലെ തീ,പിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മ,രി,ച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു.മൂന്ന് മൃ,ത,ദേ,ഹ,ങ്ങ,ളും ഏതാനും മീറ്ററുകള്‍ അകലത്തിലാണ് കിടന്നിരുന്നത്. രണ്ട് വയസുകാരി സെഹ്‌റ ബത്തൂലിന്റെ മൃ,ത,ദേഹം തീ,വ,യ്‌,പ്പ് നടന്ന ട്രെയിന്‍ കടന്നുപോയ അതേ പാതയിലാണെന്നത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കുട്ടിയുടെ മൃതദേഹം എങ്ങനെ പാളത്തിനകത്തുവന്ന് എന്നത് പൊലീസ് അന്വേഷിക്കുകയാണ്.ട്രെയിനില്‍ ആ,ക്ര,മ,ണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നൗഫീഖ്, റഹ്മത്ത് എന്നിവരുടെ മൃ,ത,ദേ,ഹ,ങ്ങ,ള്‍ ട്രാക്കിലെ ക്രോസിംഗില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും പുറത്തേയ്ക്ക് വീണത് കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോയ ട്രെയിനിന്റെ വലത് വശത്തെ വാതിലിലൂടെയായിരുന്നു. നൗഫീഖ്, റഹ്മത്ത് എന്നിവരുടെ തലയില്‍ എതിര്‍വശത്തെ പാളത്തില്‍ ഇടിച്ച്‌ രക്തം വാര്‍ന്നതിന്റെ പാടുകളുണ്ട്. കാലിനേറ്റ വലിയ മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയതാണ് സെഹ്‌റയുടെ മ,ര,ണ,കാരണമെന്നാണ് സൂചന.

സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷവും കുട്ടിയുടെ ശരീരത്തില്‍ ചൂട് നിലനിന്നിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അ,പ,ക,ടം നടന്നപ്പോള്‍ ആദ്യം കുട്ടി മ,രി,ച്ചി,രു,ന്നി,ല്ലെ,ന്നും പിറകേവന്ന ഏതെങ്കിലും ട്രെയിന്‍ ഇടിച്ചതായിരിക്കാം മ,ര,ണ,ത്തിന് കാരണമായതെന്നുമുള്ള സംശയത്തിന് ശരീരത്തിലെ ചൂട് ഇടനല്‍കുന്നു.
ട്രെയിനില്‍ ആക്രമണം നടത്തിയതിനുശേഷം കടന്നുകളയാനുള്ള ശ്രമത്തിനിടെ പ്ര,തി മൂന്നുപേരെയും പുറത്തേയ്ക്ക് തള്ളിയിട്ടതാണോയെന്ന സംശയം പൊലീസിനുണ്ട്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് മൃ,ത,ദേ,ഹ,ങ്ങ,ള്‍ കിടന്നിരുന്നതെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്. ഇത്രയും സമയത്തിനിടെ റെയില്‍വേ ജീവനക്കാര്‍പോലും മൃ,ത,ദേ,ഹ,ങ്ങ,ള്‍ കാണാത്തതും സംശയം വര്‍ദ്ധിപ്പിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *