പുറത്തുവരുന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏലൂർ മേച്ചേരി സിദീഖ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ഷിബിലിക്ക് എതിരെ വെളിപ്പെടുത്തലുമായി കൊണ്ട് ഹോട്ടലിലെ സഹ പ്രവത്തകൻ യൂസഫ്.ഷിബില് ഹോട്ടലിൽ കുറഞ്ഞ കാലം മാത്രമാണ് ജോലി ചെയ്തിരുന്നത് എന്ന് യൂസഫ് വെളിപ്പെടുത്തി.ഷിബിലി എത്തിയ ശേഷം തന്റെ പോക്കറ്റിൽ നിന്നും മേശ വലിപ്പിൽ നിന്നും പണം മോഷണം പോയിരുന്നു.ഇതുമായി ബന്ധപ്പെട്ടു ഷിബിലി സംശയത്തിൽ ആയിരുന്നു.കസ്റ്റമേഴ്സ്റ്റിനെ ശ്രദ്ധിക്കാതെ ഫോണിൽ ആയിരുന്നു എപ്പോഴും. ഇതോടെ മുതലാളി ആയ സിദ്ധീഖ് ഷിബിലിയെ പറഞ്ഞു വിട്ടു.ഷിബിലി ഇവിടെ വന്നിട്ട് ആകെ 15 ദിവസം ആയുള്ളൂ അയാളുടെ പെരുമാറ്റത്തിലും രീതിയിലും സംശയം തോന്നി പിന്നീട് ഞാൻ തന്നെയാണ് ഷിബിലിയേ പറഞ്ഞു വിടാം എന്ന് ഉടമസ്ഥനോട് പറഞ്ഞത് എന്റെ പോക്കറ്റിൽ നിന്നും ഇടക്ക് ഒരു മുന്നൂറ് രൂപ കാണാതായിരുന്നു.ഇതാണ് സംശയത്തിന് തുടക്കം.അത് ഷിബിലി ആണ് എടുത്തത് എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു.ഈ കാര്യം ഞാൻ മുതലാളിയോട് പറഞ്ഞു അങ്ങനെ അദ്ദേഹത്തിന് ചില സംശയം തോന്നി.തുടർന്ന് മുതലാളി ഷിബിലിയെ നിരീക്ഷിക്കാൻ തുടങ്ങി ഇതിനിടെ മേശ വലിപ്പിൽ നിന്നും ഒരിക്കൽ അഞ്ഞൂറ് പിന്നീട് ഇരുന്നൂറ് രൂപ കാണാതായി എന്ന് മനസിലായി ഇവനെ എന്താണ് ചെയേണ്ടത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു വിടുന്നത് ആകും ഉചിതം എന്ന് ഞാൻ പറഞ്ഞു മുതലാളി പിന്നീട് നാട്ടിൽ പോയി നാലു ദിവസം കഴിഞ്ഞു വ്യാഴ്ചച്ചയാണ് തിരിച്ചു എത്തിയത്.

രാവിലെ പത്തരയ്ക്ക് വന്നു ഉച്ചയോടെ ഷിബിലിക്ക് കൊടുക്കാൻ ഉള്ള പണം നൽകി പറഞ്ഞു വിട്ടു.ഷിബിലി പോയോ അര മണിക്കൂർ കഴിഞ്ഞപ്പോൾ ഹോട്ടലിലെ ഒരു ജോലിക്കാരനോട് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയ പോക്കാണ്.അദ്ദേഹം സ്വന്തം കാറിലാണ് പോയത് പിന്നീട് കണ്ടിട്ടില്ല ഹോട്ടലിലേക്ക് ചപ്പാത്തി കൊണ്ട് വരുന്ന കാര്യം ചോദിക്കാൻ വേണ്ടി വൈകീട്ട് നാലരക്ക് വിളിച്ചു ഫോൺ എടുത്തിട്ട് കുറച്ചു ദൂരെ ആണെന്നും രാത്രി എത്തുക എന്നും പറഞ്ഞു കൂടുതൽ വിവരം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *