സാറ് ടീച്ചറോട് ഇങ്ങനെ ചെയ്യുമെന്ന് പിള്ളേരും കരുതിയല്ല കേരളക്കര ഞെട്ടിയ കേസില്‍ ഇപ്പോള്‍ സംഭവിച്ചത്

പീ,ഡ,നം നടത്തി സഹ പ്രവർത്തകി ആയ രൂപശ്രീയെ കൊ,ല,പ്പെ,ടു,ത്തി,യ അധ്യാപകന്റെ വാർത്ത ഏറെ ഞെട്ടലാണ് മലയാളിക്ക് സംഭവിച്ചത് 2020 ജനുവരി മാസം കാസർഗോഡ് നടന്ന സംഭവത്തിൽ ഇന്ന് മൂന്നു ആണ്ട് തികയുമ്പോൾ വിചാരണ ഇപ്പോഴും വൈകുന്നതായി ബന്ധുക്കൾ.മഞ്ചേശ്യരം കടപ്പുറത്തു നിന്നും മുടികൾ പിഴുതു എടുത്ത നിലയിൽ 42 വയസ്സ് ഉള്ള രൂപശ്രീയെ ലഭിക്കുകയായിരുന്നു.പിന്നീടുള്ള ദിവസങ്ങളിൽ മലയാളി കൺ തുറന്നത് അമ്പരപ്പിക്കുന്ന വാർത്തയിലേക്കാണ്. ഇതിനെ ആസ്‍പദമായ സംഭവവുമാണ് ഇപ്പോൾ വൈറൽ ആകുന്നത് മഞ്ചേശ്യരം കടപ്പുറത്തു നിന്നും 2020 ജനുവരി.ഇതിനെ ആസ്‍പദമായ സംഭവവുമാണ് ഇപ്പോൾ വൈറൽ ആകുന്നത് മഞ്ചേശ്യരം കടപ്പുറത്തു നിന്നും 2020 ജനുവരി മാസം ആണ് അദ്ധ്യാപിക ആയ രൂപശ്രീയുടെ മൃ,ത,ദേ,ഹം കിട്ടിയത്.അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു .അവിടെ ഉള്ള സ്‌കൂൾ അദ്ധ്യാപകൻ വെങ്കട്ട രമനും കൂട്ടുകാരൻ നിരഞ്ജനും പ്രതികൾ.അദ്ധ്യാപിക ആയ രൂപശ്രീയെ സഹ അധ്യാപികൻ ചതിയിൽ പെടുത്തി ഇല്ലാതാക്കുകയായിരുന്നു.

മൃതദേഹം കടപ്പുറത്തു കണ്ടെത്തുമ്പോൾ വസ്ത്രം ഒന്നും ഉണ്ടായിരുന്നില്ല.തലമുടി പൂർണമായും ഇല്ലായിരുന്നു .ഇവ എല്ലാം ചൂണ്ടി കാണിച്ചു കൊണ്ടാണ് മ,ര,ണം, കൊ,ല,പാ,ത,കം എന്ന നിഗമനത്തിലേക്ക് പോലീസ് വന്നത് .ദുർ മന്ത്രവാദം നടത്തിയിരുന്ന വെങ്കട്ട് രമണ മൃ,ഗീ,യ,മാ,യ രീതിയിലാണ് വകവരുത്തിയത്.രൂപശ്രീയെ സ്‌കൂളിൽ നിന്നും വീട്ടിലെക്ക് വിളിച്ചു വരുത്തിയാണ് വകവരുത്തിയത്.മ,ര,ണം ഉറപ്പായ ശേഷം രൂപശ്രീയുടെ തലമുടി പൂർണമായും ഒഴിവാക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *