തരാൻ വൈകി പോയിയെടോ ‘ ഇന്നസെൻ്റിനെ അവസാന നോക്ക് കാണാൻ എത്തിയ സുഹൃത്ത് നൽകിയ സമ്മാനം

ഇന്നലെയാണ് മലയാളക്കര ഇന്നസെൻറ് എന്ന നടന് യാ.ത്ര.യ.യപ്പ് നൽകിയത്. ഇന്നലെ രാവിലെ പത്തരയോടെ അദ്ദേഹത്തിനെ അവസാനം ഒരു നോക്കുകാണാൻ നിരവധി ആരാധകരാണ് അദ്ദേഹത്തിൻ്റെ പള്ളിയിലേക്കെത്തിയത്. അദ്ദേഹത്തിനോടൊപ്പം പഠിച്ചതും, ബാല്യകാല സുഹൃത്തുക്കളും, പള്ളിയിലെ സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് പള്ളിയിൽ അണിനിരന്നത്. അക്കൂട്ടത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ എല്ലാവരെയും നൊമ്പരപ്പെടുത്തുന്നത്. അദ്ദേഹത്തിൻ്റെ ബാല്യകാല സുഹൃത്ത് അദ്ദേഹത്തിനെ കാണാൻ ഒരു നോക്ക് വന്നപ്പോൾ കയ്യിൽ ഒരു സമ്മാനവും ആണ് കൊണ്ടുവന്നത്. എന്നാൽ തരാൻ വൈകിപ്പോയെന്ന് ഇന്നസെൻറിൻ്റെ മുഖത്തുനോക്കി പറഞ്ഞ്, തൻ്റെ കയ്യിൽ മടക്കി വെച്ചിരുന്ന മാതാവിൻ്റെ ഫോട്ടോ നിവർത്തി ഇന്നസെൻറിൻ്റെ കയ്യിൽ ഏൽപ്പിച്ചിട്ട് തരാൻ വൈകി പോയെടോ എന്ന് പറഞ്ഞ് കവിളിൽ തൊട്ട് തൊഴുതിട്ട് ആണ് മടങ്ങിയത്.ഈ കാഴ്ചയാണ് എല്ലാവരെയും നൊമ്പരപ്പെടുത്തുന്നത്. തരാൻ വൈകി പോയി എന്ന് പറഞ്ഞ് ആ സമ്മാനം അദ്ദേഹം പോകുന്നതിനു മുൻപ് ആ പെട്ടിയിൽ വച്ച് തന്നെ കയ്യിലേക്ക് ഏൽപ്പിച്ചതിനു ശേഷം ഇരു കൈകളും ഇന്നസെൻറിൻ്റെ മുഖത്തേക്ക് വച്ച് തൊട്ട് തൊഴുതിട്ടാണ് ആ സുഹൃത്ത് അവിടെ നിന്ന് മടങ്ങിയത്. ഇതാണ് ഇപ്പോൾ എല്ലാവരെയും നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായി മാറിയത്. വെള്ളിത്തിരയിലും പുറത്തും ഒരുപാട് പേരെയും ചിരിപ്പിച്ച ഇന്നസെൻറ് കണ്ണീരിൽ കുതിർന്ന ആ.ദ.രാ.ഞ്ജ.ലി.കൾ നൽകി ഇന്നലെ കേരളം മടക്കിയയച്ചു. നടനും മുൻ എംപിയുമായ ഇന്നസെൻറിന് ഇരിങ്ങാലക്കുട സെൻതോമസ് കത്രിക്കൽ സം.സ്ക.രി.ച്ച.ത് ഇന്നലെ ദൃശ്യങ്ങളിലെല്ലാം മലയാളി പ്രേക്ഷകർ കണ്ടതാണ്.അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം തന്നെ കുടുംബ കല്ലറയിൽ ആണ് അദ്ദേഹത്തിനെ അടക്കം ചെയ്തത്. അദ്ദേഹത്തിൻ്റെ മാതാവും പിതാവും ഉറങ്ങുന്ന അതേ സ്ഥലത്ത് തന്നെ എനിക്കും ഉറങ്ങണം എന്ന് മകനോട് എപ്പോഴും പറയുമായിരുന്ന ഇന്നസെൻറിൻ്റെ ആഗ്രഹമാണ് മകൻ സോണറ്റും കുടുംബക്കാരും നടത്തിക്കൊടുത്തത്. കുടുംബാംഗങ്ങൾ അ.ന്ത്യ. .ചും.ബ.നം. നൽകി ശുശ്രൂഷകൾക്ക് ശേഷം ആണ് സം.സ്കാ.രം. നടന്നത്. ഔദ്യോഗിക ബഹുമതികളോടു കൂടിയുള്ള സം.സ്കാ.ര.മാ.യിരുന്നു ഇന്നലെ കത്തിട്രൽ പള്ളിയിൽ വച്ച് നടന്നത്. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ 7 മുതൽ 9 മണി വരെ ഭൗ.തി.ക.ശ.രീ.രം വീട്ടിൽ പൊതുദർശനത്തിന് വച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിനെ പള്ളിയിലേക്ക് എത്തിച്ചത്.

പള്ളിയിലായിരുന്നു അദ്ദേഹത്തിൻ്റെ പള്ളിയിലുള്ള സുഹൃത്തുക്കളും ബാല്യകാല സുഹൃത്തുക്കളും നാട്ടുകാരും എല്ലാം എത്തിയത്. പള്ളിയിൽ ഒരു നോക്ക് കാണാൻ എത്തിയപ്പോൾ ഉള്ള കാഴ്ചകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹത്തിൻ്റെ ഭൗ..തി.ക.ശ.രീരം വീട്ടിലെത്തിച്ചപ്പോൾ ഒരു കൊച്ചു കുഞ്ഞു വന്ന് അദ്ദേഹത്തിൻ്റെ ശരീരത്തിന് മുന്നിൽ ഇരുന്നു കരയുന്ന കാഴ്ച നമ്മൾ ഇന്നലെ കണ്ടതാണ്. അതിനുശേഷം അദ്ദേഹത്തിൻ്റെ നാട്ടുകാർ എല്ലാവരും അദ്ദേഹത്തിനെ ഒരു നോക്ക് കാണാൻ എത്തി. സ്വന്തം മണ്ഡലം അല്ലെങ്കിൽ പോലും ആ നാട്ടിലുള്ള എല്ലാവരോടും ഒരു മനുഷ്യനെ പോലെ പെരുമാറാൻ ഇന്നസെൻറിന് സാധിച്ചുവെന്ന് ഇന്നലത്തോടെ ഞങ്ങൾക്ക് മനസിലായെന്ന് മലയാളികളും പറയുന്നു.
നാട്ടുകാർ ഉൾപ്പെടെ തന്നെ ഇന്നസെൻ്റിനെ കാണാൻ എത്തി. എല്ലാവരും വിങ്ങൽ അടക്കി പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാൽ ഇന്നലെ ആ കുഞ്ഞു പൊട്ടി കരഞ്ഞതും, ഇന്നലെ പള്ളിയിൽ വച്ച് തന്നെ ഇന്നസെൻറിൻ്റെ സുഹൃത്ത് മാതാവിൻ്റെ ചിത്രം കയ്യിൽ ഏൽപ്പിച്ച് മുഖത്ത് തൊട്ട് വന്ദിച്ച് പോയതും ഒക്കെ നമ്മളെ അണിയിപ്പിക്കുകയും ,ഇന്നസെൻ്റ് എന്ന സാധാ മനുഷ്യനെ എങ്ങനെ ആയിരുന്നു അവിടത്തെ നാട്ടുകാർക്ക് എന്ന് മനസ്സിലാക്കി തരികയും ആയിരുന്നു ഇന്നലെ രാവിലെ തന്നെ ആയിരുന്നു. ഇന്നലെ രാവിലെയും ജനസഞ്ചയം തന്നെയായിരുന്നു പ്രിയ നടനെ അവസാനമായി നോക്ക് കാണാനെത്തിയപ്പോൾ. പൊതുദർശനം ആരംഭിച്ചത് മുതൽ ഉള്ള അതേ ജന തിരക്ക് തന്നെയായിരുന്നു ഇന്നലെയും സം.സ്കാ.ര.ച.ടങ്ങുകൾ പൂർത്തിയാകുന്നത് വരെയും പള്ളിയിൽ ഉടനീളം ഉണ്ടായിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *