വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച ലഭിച്ചു കോടികള്‍ മുടക്കിയുള്ള ചികിത്സ ഫലം കണ്ടു

വിളക്ക് സമര്‍പ്പിക്കാനായാണ് പോയത് ആ വീട്ടിലെ നിലവിളക്കിനെ എനിക്ക് കിട്ടി വിജയലക്ഷ്മിയെക്കുറിച്ച് അന്ന് അനൂപ് പറഞ്ഞത് വൈറലായി വീഡിയോ.ഭയങ്കര സന്തോഷമായി നിങ്ങളെ ഇങ്ങനെ കാണുമ്പോള്‍. ഒരുപാട് വര്‍ഷമായി ബന്ധമുള്ളവരെപ്പോലെ, നിങ്ങളുടെ ഉള്ളിലെ കെമിസ്ട്രി വളരെ നല്ലതാണെന്നായിരുന്നു ബാല പറഞ്ഞത്. ജന്മജന്മാന്തരങ്ങള്‍ക്കപ്പുറം നമ്മളെപ്പോഴോ ഭാര്യയും ഭര്‍ത്താവുമായിരിക്കാം. ആദ്യകാലത്ത് മിമിക്രിയൊക്കെ ചെയ്തിരുന്നു. അതായിരിക്കാം വിജിയിലേക്ക് എത്തിയതെന്നും അനൂപ് പറഞ്ഞിരുന്നു.
സെല്ലുലോയ്ഡിലെ പാട്ടിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സംഗീതമാണ് തന്റെ ജീവിതമെന്ന് വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു. കാഴ്ച കിട്ടാനായുള്ള ചികിത്സ നടന്ന് വരികയാണെന്നും, ഇപ്പോള്‍ വെളിച്ചം കണ്ടുതുടങ്ങിയെന്നും ഗായിക പറഞ്ഞിരുന്നു. അനൂപുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള വിജയലക്ഷ്മിയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. എപ്പോഴും കരഞ്ഞുള്ള ജീവിതമായിരുന്നു. അദ്ദേഹമൊരു സാഡിസ്റ്റായിരുന്നു. അങ്ങനെ ഞാനാണ് പിരിയാനായി തീരുമാനമെടുത്തതെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. വിവാഹശേഷമായി ഭര്‍ത്താവിനൊപ്പം ചാനല്‍ പരിപാടികളിലേക്ക് ഗായിക എത്താറുണ്ടായിരുന്നു. തകര്‍പ്പന്‍ കോമഡിയിലേക്ക് ഇരുവരും എത്തിയിരുന്നു. അന്നത്തെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹൃദയത്തിലാണ് പ്രണയം ജനിക്കേണ്ടതെന്ന് വരെ പറഞ്ഞ ഇരുവരും എങ്ങനെ പിരിഞ്ഞുവെന്നായിരുന്നു കമന്റുകള്‍.വിജിയുടെ പാട്ടുകള്‍ ഞാന്‍ കേട്ടിരുന്നുവെന്ന് പറഞ്ഞായിരുന്നു അനൂപ് സംസാരിച്ചത്. ഭയങ്കര സന്തോഷമായി നിങ്ങളെ ഇങ്ങനെ കാണുമ്പോള്‍. ഒരുപാട് വര്‍ഷമായി ബന്ധമുള്ളവരെപ്പോലെ, നിങ്ങളുടെ ഉള്ളിലെ കെമിസ്ട്രി വളരെ നല്ലതാണെന്നായിരുന്നു ബാല പറഞ്ഞത്. ജന്മജന്മാന്തരങ്ങള്‍ക്കപ്പുറം നമ്മളെപ്പോഴോ ഭാര്യയും ഭര്‍ത്താവുമായിരിക്കാം. ആദ്യകാലത്ത് മിമിക്രിയൊക്കെ ചെയ്തിരുന്നു. അതായിരിക്കാം വിജിയിലേക്ക് എത്തിയതെന്നും അനൂപ് പറഞ്ഞിരുന്നു. ഇപ്പോള്‍ മിമിക്രിയൊന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇവരുടെ കാര്യങ്ങള്‍ മുഴുവന്‍ സമയവും നോക്കുന്നത് ഞാനാണെന്നാണ് പറഞ്ഞത്. ഇങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടിയ വിജി ലക്കിയാണെന്നും ബാല പറഞ്ഞിരുന്നു.

ആ​ഗ്രഹിച്ചത് പോലെ.നമ്മളാഗ്രഹിച്ച പോലെ തന്നെ ഒരാളെ കിട്ടി. അതാണ് ഏറ്റവും വലിയ ഭാഗ്യം. നല്ല മനസും സ്‌നേഹവുമുണ്ട്. നല്ലൊരു കലാകാരനാണ്. അതേപോലെ തന്നെ മിമിക്രിയുമുണ്ടെന്നായിരുന്നു അനൂപിനെക്കുറിച്ച് പറഞ്ഞത്. പാട്ടുപാടാനായി പറഞ്ഞപ്പോള്‍ അഞ്ജനശിലയില്‍ എന്ന ഗാനമായിരുന്നു വിജയലക്ഷ്മി പാടിയത്. ഞങ്ങളുടേത് ലവ്വ് മാര്യേജായിരുന്നു. സാധാരണ പ്രണയം കണ്ണിലാണ് ജനിക്കുന്നത്. ഞങ്ങളുടെ പ്രണയം ശബ്ദത്തിലൂടെയാണ്. ഹൃദയത്തിലാണ് പ്രണയം ജനിക്കേണ്ടത്, അതാണ് ശാശ്വതം. അങ്ങനെയാണ് വേണ്ടതെന്നുമായിരുന്നു അനൂപ് പറഞ്ഞത്.ഹൃദയം കൈമാറി.ഞങ്ങളുടെ വീട്ടിന്റെ അവിടെയുള്ള ക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കാനായി വന്നതാണ്. നല്ലൊരു ഭര്‍ത്താവിനെ തരാനായി പ്രാര്‍ത്ഥിച്ചിരുന്നു. ആദ്യം ഞങ്ങള്‍ ഹൃദയം തന്നെയാണ് കൈമാറിയത്. എല്ലാത്തിലും സംഗീതം കണ്ടെത്തുന്നയാളാണ് വിജി. എനിക്കൊരു പീപ്പി വേണമെന്നാണ് പറഞ്ഞത്. എല്ലാത്തിലും സംഗീതം കണ്ടെത്തുന്നയാളാണ് വിജി. ഞാന്‍ വിജിയിലേക്കെത്തിയിട്ട് രണ്ട് വര്‍ഷമായി, ഒരു വിളക്ക് സമര്‍പ്പിക്കാനായാണ് ഞാന്‍ പോയത്. പക്ഷേ, ആ നിലവിളക്കിനെ എനിക്ക് കിട്ടി. അതിന് ഈശ്വരനോട് നന്ദി പറയുന്നു. അച്ഛനോടായിരുന്നു ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. കുറച്ച് നാളുകള്‍ക്ക് ശേഷമായാണ് ഞാന്‍ ഓക്കെ പറഞ്ഞതെന്നും വിജയലക്ഷ്മി പറഞ്ഞത്.
കലാകാരനാണ്.സാധാരണ പ്രണയിക്കുമ്പോള്‍ ചക്കരേ, മുത്തേ എന്നൊക്കെയല്ലേ വിളിക്കുന്നത്. ഞാന്‍ മ്യാവൂ, മ്യാവൂ പറഞ്ഞാണ് സംസാരിക്കാറ്. സ്റ്റേജില്‍ സ്‌കിറ്റുകളൊക്കെ അവതരിപ്പിച്ചിരുന്നു. പ്രേംനസീറിന്റെയും മധുവിന്റെയുമെല്ലാം ശബ്ദം അനൂപ് അനുകരിച്ചിരുന്നു. നമ്മള്‍ നിസാരമായി കാണുന്ന കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നയാളാണ് വിജി. ചില സമയത്ത് ഞാന്‍ വിജിയെ അനുകരിക്കാറുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *